മറ്റ് പത്രങ്ങളൊന്നും കണ്ടില്ല. മാതൃഭൂമി ഇന്ന് അര പേജാണ് ഛോട്ടാ രാജൻ എന്ന ഒരു വെറും ഗുണ്ടയുടെ ഗുണ ഗണങ്ങൾ വർണ്ണിക്കാനും ബാല്യം ഓർക്കാനും വേണ്ടി ചിലവഴിച്ചിരിക്കുന്നത്.
കണ്ടപ്പോൾ സത്യത്തിൽ വിഷമം തോന്നി. വിവേചനബുദ്ധി തൊട്ടു തീണ്ടാത്തവരാണോ ഇതിന്റെ എഡിറ്റോറിയൽ ബോർഡിൽ നിറഞ്ഞിരിക്കുന്നത്. എന്തിനാണ് ഈ ജീവിതത്തിൽ നിയമലംഘനങ്ങൾ മാത്രം നടത്തിയ ഈ ക്രിമിനലിനെ ഇങ്ങനെ ഗ്ലോറി ഫൈ ചെയ്യുന്നത്. അതിലൂടെ എന്ത് പത്ര ധർമ്മമാണ് മാതൃഭൂമി നിറവേറ്റുന്നത് ...?
കഷ്ടം തന്നെ _
No comments:
Post a Comment